"ആധുനികജനാധിപത്യപൗരൻ എന്ന നിലയിൽ തികഞ്ഞ സാത്വികജീവിതം എന്റെ ലക്ഷ്യമാണ്. എന്നെ ശാരീരികമോ മാനസികമോ ആയ അകാരണപീഢനങ്ങൾക്ക് ഇരയാക്കുന്ന ഏതൊരു സ്ത്രീയെയും പിന്തുടർന്ന് വേട്ടയാടാൻ എനിക്ക് അവകാശമുണ്ട്. അതിന്റെ പേരിൽ എന്നിൽ കുറ്റം കണ്ടെത്തുന്ന കേന്ദ്രങ്ങൾ എന്റെ പൗരാഭിമാനജീവിതം ഉറപ്പുവരുത്തുന്നതിൽ സ്വയം പരാജയപ്പെട്ടത് ആദ്യം വിശദീകരിക്കണം."
"സോഷ്യൽ മീഡിയയിൽ സ്വന്തം ഐഡി പൂട്ടിവെക്കുന്നവരും വ്യക്തിഗതമായ ആശയവിനിമയവിരോധി എന്ന് പ്രഖ്യാപിക്കുന്നവരും ഏതെങ്കിലും തലങ്ങളിൽ വ്യക്തിത്വവൈകല്യം പേറുന്നവരാണ്. ഇത്തരക്കാരിൽ ഭൂരിപക്ഷം പേരും ആത്മവിശ്വാസക്കുറവ് നേരിടുന്നവരും ആരെയോ എന്തോ കൃത്രിമമായി ബോധിപ്പിക്കാൻ വിഫലശ്രമം നടത്തുന്നവരുമാണ്."
"വിവാഹം എന്നത് സ്ത്രീകൾക്കുവേണ്ടി സ്ത്രീമേൽക്കോയ്മാവാദികൾ നിർമ്മിച്ച ഏകപക്ഷീയനിയമസംഹിതകളുടെ കെണിക്കൂട്ടിലേക്ക് പുരുഷനെ കയറ്റുന്ന നികൃഷ്ടത ആയതിനാൽ വിവാഹത്തിന് വിമുഖത പ്രകടിപ്പിക്കുന്ന പുരുഷന്മാരെ തന്ത്രകുതന്ത്രാദികൾ പ്രയോഗിച്ച് ഈ കെണിക്കൂട്ടിൽ കയറ്റാൻ പ്രയത്നിക്കുന്ന ഏതൊരു സ്ത്രീയും ക്രിമിനലാണ്. അവർ ധാർമ്മികത, അന്തസ്സ്, വ്യക്തിത്വം തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് അശ്ലീലമാണ്."
"ഒരു സ്ത്രീ, പുരുഷനെ ഏതെങ്കിലും വിധത്തിൽ ആക്രമിക്കുകയോ അപമാനിക്കുകയോ ചെയ്താൽ അതിലൊരു അസ്വാഭാവികതയും തോന്നാത്തവിധം മാട്രിയാർക്കിയലാണ് ഒരു സമൂഹം എന്ന നിലയിൽ മലയാളി."
"അലിമണിയും വിധവാപെൻഷനും നിലനിൽക്കുന്ന സമൂഹത്തിൽ സ്ത്രീപുരുഷസമത്വവാദം നിരർത്ഥകമല്ലെന്ന് തെളിയിക്കേണ്ട ബാധ്യത സ്ത്രീകളുടേത്. അല്ലാത്തപക്ഷം സ്ത്രീപുരുഷസമത്വവാദികളുടെ പ്രസക്തി സ്വന്തം കർമ്മത്തോട് ആത്മാർത്ഥതയില്ലാതെ ധനാർത്തികേന്ദ്രീകൃതലൈംഗികജോലി ചെയ്യുന്ന സ്ത്രീകളുടേതിനുതുല്യം."
"അമ്മ, സഹോദരി, സുഹൃത്ത്, കാമുകി, ഭാര്യ, മകൾ,. . . അങ്ങനെ പദവികൾ ഏതുമാവട്ടെ, ഫെമിനിസ്റ്റ് എപ്പോഴും 'വെറും' ഫെമിനിസ്റ്റ് മാത്രമായിരിക്കും; തികഞ്ഞ തീവ്രവാദി!"
"എന്തൊക്കെ കാരണങ്ങൾ ഉന്നയിച്ചായാലും ഇതരവ്യക്തിജീവിതങ്ങളിൽ അതിക്രമത്തിലൂടെ തുടർച്ചയായി അസമാധാനം വിതയ്ക്കുന്ന ഏതൊരു വ്യക്തിയും തന്നെക്കാൾ മറ്റുള്ളവർ വളരുന്നതിനെ ഭയക്കുക എന്ന മാനസികവൈകല്യം പേറുന്നവരായതിനാൽ സഹതാപാർഹരാണ്."