तुम कविताएं नहीं जज़्बात लिखो,
दिल से लिखो,दिल तक जाएगी|-
നീ എവിടെ ആയാലും എന്റെ അരികില്‍ ഉണ്ട്
മഞ്ഞു വീണൊരീ വഴിത്താരകള്‍ പോലും എന്നൊട് പറയുന്നത് നിന്റെ പ്രണയത്തെക്കുറിച്ചു മാത്രം....
നീ ഇല്ലെങ്കില്‍ എങ്ങിനെ എന്റെ പ്രണയം പൂര്‍ണ്ണമാകും
സ്നെഹത്തിന്റെ ആഴികളിലെക്കു കരുതിവക്കുവാന്‍ വീണ്ടു നിന്റെ ഈ മൌനം മാത്രം നീ മാത്രം.....
🎃🎈-
అయినవాడు చేసే సాయం కన్నా,
కానివాడు చేసే త్యాగం గొప్పది..
కానివాడు చేసే మోసం కన్నా,
అయినవాడు చేసే గాయం పెద్దది...-
കുമാരനാശാന്റെ വീണപൂവിന്റെ സൗരഭ്യമില്ല
ഉള്ളൂരിന്റെ വാക് ഗാംഭീര്യമില്ല
അയ്യപ്പന്റെ തീക്ഷണതയില്ല
മഞ്‌ജരിയുടെ താളമില്ല
അലങ്കാരങ്ങളുടെ മേളമില്ല
കവിതേ നീ എന്റെ തൂലിക തുമ്പിൽ
അത്രമേൽ സുമുഖിയല്ല
എങ്കിലും
ദുഃഖാന്‌ധകാരത്തിലെ നുറുങ്ങുവെട്ടമാണ്
ഓർമയുടെ ഉമിത്തീയിൽ വെന്തുനീറുന്ന
പഴയ മുറിവിന് മരുന്നാണ്
ജീവിത വഴിയിൽ ചുമടുതാങ്ങിയാണ്
നീയെനിക്കില്ലാതെ പോയ പ്രേയസിയാണ്.-
बड़ी बेचैन सी रहती हैं ये किताबें क्यूं?
गुज़रे ज़माने को जो याद करती हैं।
कभी इनकी चर्चा भी महफ़िलो में हुआ करती थी।
चंद शामें इसकी सोहबत में भी हुआ करती थीं।
अब तो बस हसरत भरी नजरों से देखती हैं;
बंद शीशे की अलमारियों से यें।
कभी इश्क़ के फूलों को संभालतीं,तो कभी हसीनाओं
की उंगलियों का स्पर्श पातीं।
कभी सीने की गरमी मिलती,तो कभी घुटनों,
गोद का स्पर्श मिलता।
अब तो वहॉं से गुजारने पर इनकी सिसकियां ही
सुनाई पड़ती,
एक हसरत भरी निगाहों से मुझको अकसर देखतीं।
ये किताबें,जो अलमारियों में बंद पड़ी हैं।-
ഇരുണ്ടവാനം
മട്ടുപ്പാവിലുറങ്ങാൻ തണുപ്പുകൊണ്ട്
പടിക്കെട്ടുകേറിയാ പളുങ്കുഭൂമി..
മേലെക്കിടക്കയിൽ കറുത്ത വാനം
തപ്പിത്തിരഞ്ഞു പേടമാനെ..
കരിമ്പടംകൊണ്ടാ തലയൊന്നു മൂടി
കള്ളകണ്ണിടക്ക് ഒളിച്ചുനോക്കി..
തുപ്പിത്തെറിപ്പിച്ചു വാർമേഘവും കുട്ടി-
കുറുമ്പുമായുലാത്തിടുന്നു..
പൊന്നിട്ട് മിന്നിച്ച കൊച്ചുപെങ്ങളെ
മാറിൽകിടത്തി മയക്കത്തിലാക്കി..
കിന്നരിക്കാൻ കള്ളി കണ്ണെടച്ചെങ്ങോ
മൗനം കുറിക്കുന്നു മൺകൂനയിൽ..
നിദ്രാവിഹീനതയല്ല പെണ്ണിന്റെ
ശൃംഗാരമുനകൾ വിടർന്നുവെങ്കിൽ..
ചിതറി കളിച്ച മഴപ്പൂങ്കുയിൽ
തണുപ്പിച്ചു പൂമേനിയാകെ നനച്ചു..
പരിഹാസമായെത്തി വാനവും രാത്രിയും
കൊഞ്ചലായി പെണ്ണിൻ ചെമ്പിച്ചചിബുകം..-
ഇറുത്തെറിഞ്ഞ പൂക്കളുടെ
ആത്മാക്കൾക്കായ്
എന്റെ കവിതകൾ
വള്ളിപ്പടർപ്പാകും.
ഇതൾ കൊഴിയ്ക്കാതെ
വിപ്ലവം കാട്ടി
അവരെന്റെ വരികളിൽ
സുഗന്ധം നിറയ്ക്കും.-
എഴുതിയാൽ ഭ്രാന്തുവരുമെന്ന് പറഞ്ഞ് എന്നെ മുറിയിൽ പൂട്ടിയിട്ടു. ഞാൻ ആ മുറിയിൽ നഖംകൊണ്ട് കവിത കോറിയിട്ടു.
- അഷിത-