"പരേതന്റെ കാവ്യം രചിക്കാന്‍
കാബൂളില്‍ നിന്നും ഒരാള് വന്നു
ചോരമണമുള്ള മഷി കൊണ്ടയാള്‍
എഴുതിതുടങ്ങി...
കണ്ണില്‍ പിരിമുറുക്കത്തിന്റെ വീര്‍പ്പുമുട്ടല്‍,
കാതടപ്പിക്കുന്ന സീല്‍ക്കാരങ്ങൾ...
ചൂളയില്‍ വെന്തുറഞ്ഞപോലുള്ള മാംസപേശികള്‍..
തീവ്രവാദം അണപൊട്ടിയൊഴുകുന്ന കാബൂള്‍
അതെ അതയാൾ തന്നെ...,
കാബൂളിന്റെ സ്വന്തം കാബൂളിവാല... "
-