വേനലിലും വാടാതെ വിടർന്നു നിൽക്കുന്ന ആ വിപ്ലവ,ചുവപ്പിനെ പ്രണയിക്കാത്ത സഖാവില്ലാത്തതിനാലാവാം, സഖാവിനോടൊപ്പം എഴുത്തുകളിലെന്നും ഒരു വാകയെങ്കിലും പൂക്കുന്നത്..
സഖാവേ..... ഞാൻ നിന്നെ പ്രണയിച്ചിരുന്നോ..? എന്റെ ഒരോ സ്വപ്നങ്ങളിലും നിൻ മുഖമായിരുന്നു... എന്റെ ഓരോ വാക്കിലും നിൻ മുദ്രാവാക്യമായിരുന്ന്.. എൻ ആത്മാവിൻ പുസ്തകം നിനക്കായ് തുറക്കപ്പട്ടൂ സഖീ... നിന്റെ ചുണ്ടിലേ പുഞ്ചിരി തൻ മൂർച്ചയുള്ള വിപ്ലവം സഖീ...