നിനക്കേ.. നിന്നെ, നന്നായറിയൂ!! -
നിനക്കേ.. നിന്നെ, നന്നായറിയൂ!!
-
ഞാൻ കണ്ട സ്വപ്‌നങ്ങൾ പലതും ആത്മഹത്യ ചെയ്തു.. എത്തിപ്പിടിക്കാൻ ആയിട്ടും തേടി പോകാൻ കൂട്ടാക്കാത്ത എന്റെ അലസതയുടെ വിഷം കുടിച്ച്, അവരെല്ലാം സ്വയം പണ്ടേ ജീവനൊടുക്കി. -
ഞാൻ കണ്ട സ്വപ്‌നങ്ങൾ പലതും ആത്മഹത്യ ചെയ്തു.. എത്തിപ്പിടിക്കാൻ ആയിട്ടും തേടി പോകാൻ കൂട്ടാക്കാത്ത എന്റെ അലസതയുടെ വിഷം കുടിച്ച്, അവരെല്ലാം സ്വയം പണ്ടേ ജീവനൊടുക്കി.
" ഞാൻ മഴയും നീ ഭൂമിയും ആയെങ്കിൽ, ഇടമുറിയാതെ പെയ്ത് നിന്നിൽ ഞാനൊരു പ്രണയത്തിൻ പ്രളയം തീർത്തേനെ! " -
" ഞാൻ മഴയും നീ ഭൂമിയും ആയെങ്കിൽ, ഇടമുറിയാതെ പെയ്ത് നിന്നിൽ ഞാനൊരു പ്രണയത്തിൻ പ്രളയം തീർത്തേനെ! "
വീശിയടിക്കാനിരിക്കുന്ന അടുത്ത വലിയ കാറ്റിൽ നിലം പൊത്തും എന്നറിഞ്ഞിട്ടും.. കൂടണയുന്ന കിളികൾക്ക് ചില്ലകൾ നീട്ടുന്ന വേരറ്റു പോയ ചില മരങ്ങളുണ്ട് നമുക്ക് ചുറ്റും. -
വീശിയടിക്കാനിരിക്കുന്ന അടുത്ത വലിയ കാറ്റിൽ നിലം പൊത്തും എന്നറിഞ്ഞിട്ടും.. കൂടണയുന്ന കിളികൾക്ക് ചില്ലകൾ നീട്ടുന്ന വേരറ്റു പോയ ചില മരങ്ങളുണ്ട് നമുക്ക് ചുറ്റും.
പ്രാർത്ഥനകളാണ്.. അടുത്ത ശിശിരത്തിൽ പഴുത്തിലയായി പൊഴിഞ്ഞു ഭൂമിയിൽ ലയിക്കും മുന്നേ.. ഇളം കാറ്റിനോടും.. സൂര്യ രശ്മികളോടും.. വണ്ടിനോടും.. കളി പറഞ്ഞു രസിക്കാൻ ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ..! -
പ്രാർത്ഥനകളാണ്.. അടുത്ത ശിശിരത്തിൽ പഴുത്തിലയായി പൊഴിഞ്ഞു ഭൂമിയിൽ ലയിക്കും മുന്നേ.. ഇളം കാറ്റിനോടും.. സൂര്യ രശ്മികളോടും.. വണ്ടിനോടും.. കളി പറഞ്ഞു രസിക്കാൻ ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ..!
നീറുന്നുണ്ടെൻ മനം പ്രിയേ.. ഓരോ ദിനത്തിലും. മാറുകില്ലാ ആ ഒരു ശൂന്യതനിന്നിലലിയുന്ന നാൾ വരെ. -
നീറുന്നുണ്ടെൻ മനം പ്രിയേ.. ഓരോ ദിനത്തിലും. മാറുകില്ലാ ആ ഒരു ശൂന്യതനിന്നിലലിയുന്ന നാൾ വരെ.
കയ്പ്പ് നിറഞ്ഞവളെന്ന് എല്ലാരും കളിയാക്കിയെങ്കിലും.. കുഞ്ഞി വയറിൽ എല്ലാവർക്കും മരുന്നൊളിപ്പിച്ചു.. വടക്കേ തൊടിയിലെ നെല്ലിക്കയമ്മ!! -
കയ്പ്പ് നിറഞ്ഞവളെന്ന് എല്ലാരും കളിയാക്കിയെങ്കിലും.. കുഞ്ഞി വയറിൽ എല്ലാവർക്കും മരുന്നൊളിപ്പിച്ചു.. വടക്കേ തൊടിയിലെ നെല്ലിക്കയമ്മ!!
ആ ലഹരിക്ക്, ഔഷധമേന്തി ഒരാൾ വരുന്നത് വരെ! -
ആ ലഹരിക്ക്, ഔഷധമേന്തി ഒരാൾ വരുന്നത് വരെ!
എന്റെ അജ്ഞതയുടെ ഇരുളിലെപ്പഴോ വെളിച്ചം വീണപ്പോഴാണ് എന്റെ അന്ധതയുടെ ആഴം വെളിവായത്.. -
എന്റെ അജ്ഞതയുടെ ഇരുളിലെപ്പഴോ വെളിച്ചം വീണപ്പോഴാണ് എന്റെ അന്ധതയുടെ ആഴം വെളിവായത്..
Nature nurture from nothingto nothingness -
Nature nurture from nothingto nothingness